
തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് 50 ശതമാനം മുതൽ 100 ശതമാനം വരെ ഉയർത്തി. ഇതിനു പുറമെ നികുതിയും നൽകണം. മുൻപ് സ്വാശ്രയ മേഖലയിൽ പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള പരിശോധനാ ഫീസ് 28,750 രൂപയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇത് 37,500 രൂപയായി ഉയർത്തി. മുൻപ് പുതിയ കോളേജിനുള്ള എൻ.ഒ.സി/ ഇ.സി എന്നിവക്കായി 50,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇത് നിലവിൽ 75,000 രൂപയായി ഉയർത്തി. ഇനി മുതൽ പുതിയ കോഴ്‌സ് തുടങ്ങുന്നതിനുള്ള എൻ.ഒ.സി, ഇ.സി എന്നിവക്ക് 37,500 രൂപ അടക്കണം. മുൻപ് ഇതിൻറെ ഫീസ് 25,000 രൂപയായിരുന്നു.
Dr. EA Ruvais, facing charges of abetting the suicide of his girlfriend Dr. Shahana by purportedly making dowry demands, has been allowed by the Kerala High Court to resume his postgraduate medical course.
ഈ അടുത്തിടെ തൃശ്ശൂർ കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് റെഗുലേഷൻ ആക്ട് 2018 ൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത നാല് Lab / X Ray ജീവനക്കാരെ പിരിച്ചുവിടുവാനുള്ള തീരുമാനം മാനേജ്മെന്റ് എടുക്കുകയുണ്ടായി.
Kerala medical college doctors warn of indefinite strike
The state government in the High Court said that there is no need for a CBI probe in Dr. Vandana Das murder case. The crime branch completed the investigation in the case and issued a charge sheet.
അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു!
We have various options to advertise with us including Events, Advertorials, Banners, Mailers, etc.