
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു. പകർച്ചവ്യാധികളുടെ വകുപ്പ്, ബയോ ഇൻഫോർമാറ്റിക്‌സ് വകുപ്പ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവയാണ് പുതിയ മൂന്ന് വകുപ്പുകൾ. ഈ വകുപ്പുകൾ തുടങ്ങാനുള്ള അനുമതി ഇതിനോടകം തന്നെ ലഭിച്ചതായും അശുതോഷ് ബിശ്വാസ് അറിയിച്ചു. "പീഡിയാട്രിക് സർജറിയിൽ ആറ് വർഷത്തെ എം.സി.എച്ച്, പീഡിയാട്രിക് പൾമണോളജി ആൻഡ് ഇന്റൻസീവ് കെയറിൽ ഡി.എം, നെഫ്രോളജിയിൽ ഡി.എം, പീഡിയാട്രിക് പകർച്ചവ്യാധികളിൽ പ്രത്യേക പ്രോഗ്രാമുകൾ തുടങ്ങി നിരവധി പുതിയ അക്കാദമിക് പ്രോഗ്രാമുകൾ ഭുവനേശ്വർ ആരംഭിച്ചിട്ടുണ്ട്. ഈ അക്കാദമിക് പ്രോഗ്രാമുകൾക്കൊപ്പം പുതിയ വകുപ്പുകൾ രോഗികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ അറിവിൻ്റെ പുരോഗതിക്കും ഗണ്യമായ സംഭാവന നൽകും." ബിശ്വാസ് പറഞ്ഞു
Dr. Sukhwinder Singh Sandhu, who was only nine years old when he left Punjab with his parents for the United States in 1970, is now 63 years old and has become an acclaimed specialist in internal medicine and gastroenterology. He has embarked on a journey back to his roots in Punjab, driven by a noble cause.
Haryana Health Workers Oppose Geo-Fencing Attendance System
ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
Apollo Hospital Faces Scrutiny Over Free Treatment Shortfall
ജംഷഡ്പൂർ: ജംഷെദ്പൂരിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ (എം.ജി.എം) മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ബന്ധുക്കളുടെ ആക്രമണം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.