
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു. പകർച്ചവ്യാധികളുടെ വകുപ്പ്, ബയോ ഇൻഫോർമാറ്റിക്‌സ് വകുപ്പ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവയാണ് പുതിയ മൂന്ന് വകുപ്പുകൾ. ഈ വകുപ്പുകൾ തുടങ്ങാനുള്ള അനുമതി ഇതിനോടകം തന്നെ ലഭിച്ചതായും അശുതോഷ് ബിശ്വാസ് അറിയിച്ചു. "പീഡിയാട്രിക് സർജറിയിൽ ആറ് വർഷത്തെ എം.സി.എച്ച്, പീഡിയാട്രിക് പൾമണോളജി ആൻഡ് ഇന്റൻസീവ് കെയറിൽ ഡി.എം, നെഫ്രോളജിയിൽ ഡി.എം, പീഡിയാട്രിക് പകർച്ചവ്യാധികളിൽ പ്രത്യേക പ്രോഗ്രാമുകൾ തുടങ്ങി നിരവധി പുതിയ അക്കാദമിക് പ്രോഗ്രാമുകൾ ഭുവനേശ്വർ ആരംഭിച്ചിട്ടുണ്ട്. ഈ അക്കാദമിക് പ്രോഗ്രാമുകൾക്കൊപ്പം പുതിയ വകുപ്പുകൾ രോഗികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ അറിവിൻ്റെ പുരോഗതിക്കും ഗണ്യമായ സംഭാവന നൽകും." ബിശ്വാസ് പറഞ്ഞു
ബാംഗ്ലൂർ: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ അടുത്തിടെ 68 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 7.2 സെന്റീമീറ്റർ വലിപ്പമുള്ള വൃക്കയിലെ കല്ല് നീക്കം ചെയ്തു. രക്താതിമർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങളാൽ ഈ സ്ത്രീ കഷ്ടപ്പെടുകയായിരുന്നു.
INDIAN MEDICAL ASSOCIATION (HQs.)
RE ENVISION THE NMC LOGO
നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Andhra Pradesh restores 20 % in-service quota for PHC doctors
ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.