ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു. പകർച്ചവ്യാധികളുടെ വകുപ്പ്, ബയോ ഇൻഫോർമാറ്റിക്‌സ് വകുപ്പ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവയാണ് പുതിയ മൂന്ന് വകുപ്പുകൾ. ഈ വകുപ്പുകൾ തുടങ്ങാനുള്ള അനുമതി ഇതിനോടകം തന്നെ ലഭിച്ചതായും അശുതോഷ് ബിശ്വാസ് അറിയിച്ചു. "പീഡിയാട്രിക് സർജറിയിൽ ആറ് വർഷത്തെ എം.സി.എച്ച്, പീഡിയാട്രിക് പൾമണോളജി ആൻഡ് ഇന്റൻസീവ് കെയറിൽ ഡി.എം, നെഫ്രോളജിയിൽ ഡി.എം, പീഡിയാട്രിക് പകർച്ചവ്യാധികളിൽ പ്രത്യേക പ്രോഗ്രാമുകൾ തുടങ്ങി നിരവധി പുതിയ അക്കാദമിക് പ്രോഗ്രാമുകൾ ഭുവനേശ്വർ ആരംഭിച്ചിട്ടുണ്ട്. ഈ അക്കാദമിക് പ്രോഗ്രാമുകൾക്കൊപ്പം പുതിയ വകുപ്പുകൾ രോഗികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ അറിവിൻ്റെ പുരോഗതിക്കും ഗണ്യമായ സംഭാവന നൽകും." ബിശ്വാസ് പറഞ്ഞു
The Allahabad High Court has ordered the Uttar Pradesh government to strictly prohibit government doctors from engaging in private practice. The court raised concerns that doctors are neglecting their duties in public hospitals and prioritizing private clinics for personal gain, severely affecting public healthcare services.
ലക്‌നൗ: ലക്‌നൗവിൽ ഗർഭിണിയായ യുവതി റോഡരികിൽ പ്രസവിച്ച സംഭവം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്. ശേഷം കുഞ്ഞിനെ വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്‌പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് (എം.എ.ആർ.ഡി) അറിയിച്ചു.
In the early hours of March 19th, medical professionals at Midnapore Medical College and Hospital performed a remarkable surgery, addressing a unique case involving a man in his 30s who arrived at the emergency ward with a glass bottle embedded in his rectum.
ചണ്ഡിഗർ: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പി.ജി.ഐ.എം.ഇ.ആർ) ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ ബാഗ് കളവ് പോയി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.