പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.വിഷ്ണു മോഹൻ ആണ് അധ്യക്ഷത വഹിച്ചത്. ശിശുരോഗ-ഗൈനക്കോളജി വിഭാഗങ്ങളിലെ കൂടുതൽ സാധ്യതകളെക്കുറിച്ചും ഈ രംഗത്തെ ചികിത്സയുടെ നൂതന പ്രവണതകൾ സംബന്ധിച്ച് സെമിനാറുകളും മറ്റ് പേപ്പറുകളും അവതരിപ്പിച്ചു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളും മാതൃ-ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമ്മേളനത്തിൽ എടുത്തു പറഞ്ഞു. സമ്മേളനത്തിൽ ഡോ.ബിന്ദു സ്വാഗതവും ഡോ.മൊയ്‌ദീൻ നന്ദിയും രേഖപ്പെടുത്തി. ഡോ.മുഹമ്മദ് സാജിദ്, ഡോ.അശ്വന്ത്, ഡോ.കൃഷ്ണമോഹൻ, ഡോ.വി.സി.മനോജ്, ഡോ.വി.പി.പൈലി, ഡോ.പുരുഷോത്തമൻ, ഡോ.മുംതാസ്, ഡോ.കൊച്ചു എസ് മണി, ഡോ.ഫൈസൽ, ഡോ.കുഞ്ഞിമൊയിദീൻ, ഡോ.രാംദാസ്, ഡോ.ഷഫീദ്, ഡോ.ദീപു, ഡോ.കെ.കെ.ജോഷി, ഡോ.വിഷ്ണുമോഹൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
Mass Transfer of Doctors Fails to Solve Healthcare Issues
കോഴിക്കോട്: സൈലം ലേണിങ്ങിന്റെ രണ്ടാമത് മെഡിക്കൽ അവാർഡ് പ്രഖ്യാപിച്ചു. ന്യൂറോ സർജനായ എ. മാർത്താണ്ഡ പിള്ളയാണ് അവാർഡ് കരസ്ഥമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോ. മാർത്താണ്ഡ പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചു.
പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍
തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു.
Kerala Launches Safe Disposal Program for Expired Drugs
We have various options to advertise with us including Events, Advertorials, Banners, Mailers, etc.