
അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്‌സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഒരു ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. കൊക്കർനാഗ് സൻലംഗത്തിലെ ഡോ.മുഷ്താഖ് അഹമ്മദ് ഷാപൂവാണ് മരിച്ചത്. വൈലൂവിൽ നിന്നും ദീസുവിലേക്ക് ഒരു ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു ഡോക്ടർ. ക്യാബിൽ മറ്റു 7 പേരും ഉണ്ടായിരുന്നു. ക്യാബ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ശേഷം ക്യാബ് ഒരു പാലത്തിൽ നിന്നും താഴേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് ഡോക്ടർ മരിക്കുകയും ബാക്കി 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്
സതാര: മഹാരാഷ്ട്രയിലെ സതാരയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയ കുറച്ച് പേർ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മോഷണം നടത്തുകയും ആണ് ചെയ്തത്. 19 ലക്ഷത്തോളം വില വരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളും 15 ലക്ഷത്തോളം രൂപയുമാണ് മോഷ്ട്ടാക്കൾ കവർന്നത്.
Two Cases of Ceftriaxone-Resistant Typhoid Reported in Pune
Telangana Woman Loses Twins After Doctor's Video Call Treatment; Investigation Underway
According to information obtained through the RTI from the Medical Counselling Committee (MCC), it has been disclosed that 242 medical aspirants have been disqualified from participating in the upcoming NEET-PG 2024 examination scheduled for July 7, 2024.
മിസോറാമിൽ ഹീറോ ആയി മാറിയിരിക്കുകയാണ് എം.എൽ.എ ആയ ഡോ. Z.R തിയംസംഗ. ഗൈനക്കോളജിസ്റ്റ് കൂടിയായ എം.എൽ.എ രണ്ടു സ്ത്രീകളിൽ സിസേറിയൻ നടത്തുകയായിരുന്നു. തൻ്റെ ചമ്പൈ നോർത്ത് മണ്ഡലത്തിൽ പര്യടനം നടത്തുകയായിരുന്നു തിയംസംഗ. അപ്പോഴാണ് ചമ്പൈ ജില്ലാ ആശുപത്രുയിൽ നിന്നും ഇദ്ദേഹത്തിന് ഒരു കോൾ വരുന്നത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.