ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു. 20 കോടി നൽകണമെന്നും അല്ലാത്ത പക്ഷം ഡോക്ടറുടെ ക്ലിനിക് അടിച്ചു തകർക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. 8 ദിവസമാണ് പണം നൽകാൻ ഡോക്ടറിന് കൊടുത്തൊരിക്കുന്ന സമയപരിധി. "കത്ത് എന്റെ ഒരു സ്റ്റാഫിനാണ് ലഭിച്ചത്. അദ്ദേഹാം എനിക്കത് കൈമാറുകയായിരുന്നു. കത്ത് വായിച്ചതിന് ശേഷം ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഉടൻ തന്നെ പോലീസിനെയും ഐ.എം.എ ഉദ്യോഗസ്ഥരെയും ഞാൻ വിവരമറിയിച്ചു." ഡോ. രൂപേഷ് പറഞ്ഞു. "ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണത്തിൽ ബല്ലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു ക്രിമിനലാണ് സ്പീഡ് പോസ്റ്റ് വഴി കത്ത് അയച്ചിരിക്കുന്നത്. ഇയാളെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ." പോലീസ് പറഞ്ഞു. ഡോക്ടർമാർക്ക് നേരെയുള്ള ഭീഷണികൾ ബീഹാറിലുൾപ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൂടി വരികയാണ്. ഇത് രാജ്യത്തെ ഡോക്ടർമാരുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നു
Doctor Shortage Continues in Rajasthan Despite Growing Graduates
ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത് ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ.
Doctors, Experts Affirm Safety of COVID‑19 Vaccines: Govt Backed by Medical Community
In a commendable demonstration of rapid thinking and medical proficiency, a senior consultant in cardiac anesthesia at Kalinga Institute of Medical Sciences (KIMS) Bhubaneswar played a pivotal role in saving the life of a fellow passenger on Air India Express flight I5 764 traveling from New Delhi to Pune.
ഡൽഹി: ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തെക്കുറിച്ചുള്ള നിലപാട് തീരുമാനിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) തീരുമാനിച്ചതായി റെഗുലേറ്ററി ബോഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.