Top Stories
ഡോക്ടറെ അക്രമിച്ചതിനെതിരെ ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.
2023-07-28 12:31:51
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india


തൃശ്ശൂർ നൈൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലോക്, അഡ്മിനിസ്ട്രേറ്റർ എന്നിവരെ തൃശ്ശൂർ ജില്ല ലേബർ ഓഫീസിൽ വെച്ച്  ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ, ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.

27 ന് 2 മണി കഴിഞ്ഞ് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചക്കിടയിലാണ്
30 ഓളം വരുന്ന UNA പ്രവർത്തകർ ബലമായി agreement ഒപ്പിടാൻ നിർബന്ധിക്കുകയും മുറി പൂട്ടി തടഞ്ഞു വയ്കുകയും ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തത്.

ഇവർ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇത്തരം ഗുണ്ടായിസം അനുവദിക്കാനാവില്ല, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ - KPHA ഇതിനെ ശക്തമായ ഭാഷയിൽ
അപലപിക്കുന്നു.
 
ഈ അക്രമത്തിലെ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നു് ബഹു. ജില്ലാ പോലീസ് മേധാവിയോടും ബഹു. ജില്ലാ കലക്ടറോഡും KPHA തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

വൈകീട്ട് ചേർന്ന KPHA ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ
ഡോ. അലോകിനും നെെൽ ആശുപത്രി അധികൃതർക്കും പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചു.

ഡോ. ഷൗജാദ്, പ്രസിഡൻറ്
ജോഫി, സെക്രട്ടറി
KPHA തൃശ്ശൂർ ജില്ലാ കമ്മിറ്റി


velby
More from this section
2025-02-10 19:01:11

Telangana Doctors Successfully Remove 3 kg Tumor from Woman  

2023-11-27 17:01:06

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു.

2025-08-04 14:11:25

കണ്ണൂരുകാരുടെ സ്വന്തം രണ്ടു രൂപ ഡോക്ടർ ഇനി ഇല്ല; വിടവാങ്ങുന്നത് കണ്ണൂരുകാരുടെ പ്രിയപ്പെട്ട ഡോക്ടർ

2024-02-21 17:13:36

തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു.

2025-11-27 10:58:50

Frustration, Exhaustion, Poor Pay Push Young Kerala Doctors Away

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.