
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി പുതിയതായി 202 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭയോഗത്തിൽ തീരുമാനം ആയി. ഏറെ വിവാദം തസ്തികയുമായി ബന്ധപ്പെട്ട ഉയർന്നുവന്ന കാസർകോട് വയനാട് മെഡിക്കൽ കോളേജുകളിലും പുതിയ തസ്തിക സൃഷ്ടിക്കാൻ തീരുമാനമായിട്ടുണ്ട്. ഇപ്പോൾ നിലവിൽ മെഡിക്കൽ കോളേജുകളിൽ രോഗികളുടെ അനുവാദത്തിന് കൃത്യമായ ഡോക്ടർമാർ ഇല്ല. ഈ പരാതി പരിഹരിക്കാനാണ് പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കുക.
ഡോക്ടർമാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലുടനീളമുള്ള ഡോക്ടർമാർഹിഷ്കരിച്ച് സമരം നടത്തിയിരുന്നു. വീണ്ടും സമരം നടത്താനായി ഡോക്ടർമാർ ഒരുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് പുതിയ തീരുമാനം. സൂപ്പർ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടേയും മറ്റു ഡോക്ടര്‍മാരുടേയും ഉൾപ്പെടെയാണ് പുതിയ തസ്തികങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ആശുപത്രികളിൽ ഈ നിയമനങ്ങൾ പോലും പുതിയ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോ എൻട്രോളജി 1, കാർഡിയോറസിക് സർജൻ 1. അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് പുതിയ തസ്തികകൾ. ജൂനിയർ കൺസൾട്ട് തസ്തികയിൽ ജനറൽ മെഡിസിൻ 12 ജനറൽ സർജറി 9, ഒബി ആൻഡ് ജി 9, പീഡിയാട്രിക് 3, അനസ്തീഷ്യ 21,റേഡിയോഡയഗ്നോസിസ് 12 റേഡിയോതെറാപ്പി 1, ഫോറെൻസിക് മെഡിസിൻ 5 ഓർത്തോപീഡിക് 4, ഇഎൻടി 1 എന്നിങ്ങനെയും തസ്തികൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമൂലം അവസരങ്ങൾ തേടുന്ന ആളുകൾക്കും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.
Kerala High Court: Section 304-A IPC Applies Only When Doctor Acts Rashly or Negligently
കൊച്ചി: പാമ്പുകടിയിലും ഹൃദയസംബന്ധമായ ഗവേഷണത്തിലും തകർപ്പൻ സംഭാവനകൾ നൽകിയതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഇരട്ട അംഗീകാരം കരസ്ഥമാക്കി കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ.
ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു.
ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്...
നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും.
Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും.
Doctors Urge Supreme Court to Reconsider NEET PG 2025 Two-Shift Exam Format
We have various options to advertise with us including Events, Advertorials, Banners, Mailers, etc.